സാവൂളും മകന്‍ ജോനാഥാനും കര്‍ത്താവിന്റെ ജനമായ ഇസ്രായേല്‍ കുടുംബാംഗങ്ങളും യുദ്ധത്തില്‍ കൊല്ലപ്പെട്ടതിനാല്‍ അവര്‍ ദുഃഖിച്ച് വിലപിക്കുകയും സന്ധ്യവരെ ഉപവസിക്കുകയും ചെയ്തു.