അന്നത്തെ യുദ്ധം അത്യുഗ്രമായിരുന്നു. ദാവീദിന്റെ ഭൃത്യന്‍മാരുടെ മുന്‍പില്‍ അബ്‌നേറും ഇസ്രായേല്‍ക്കാരും തോറ്റോടി.