അബ്നേര്‍ അസഹേലിനോടു വീണ്ടും പറഞ്ഞു: എന്നെ പിന്തുടരുന്നതു മതിയാക്കൂ. ഞാന്‍ നിന്നെ എന്തിനു കൊല്ലണം? ഞാന്‍ നിന്റെ സഹോദരന്‍ യോവാബിന്റെ മുഖത്ത് എങ്ങനെ നോക്കും?