അബ്‌നേറും അവന്റെ ആളുകളും അന്നു രാത്രി മുഴുവന്‍ അരാബാവഴി നടന്നു. അവര്‍ ജോര്‍ദാന്‍ കടന്ന് പിറ്റേ ദിവസം ഉച്ചവരെ യാത്ര ചെയ്ത് മഹനയീമിലെത്തി.