അവര്‍ അസഹേലിനെ ബേത്‌ലെഹെമില്‍ അവന്റെ പിതാവിന്റെ കല്ലറയില്‍ അടക്കം ചെയ്തു. യോവാബും ആളുകളും രാത്രിമുഴുവന്‍ നടന്ന് നേരം പുലര്‍ന്നപ്പോള്‍ ഹെബ്രോണിലെത്തി.