ദാവീദ് മറുപടി പറഞ്ഞു: കൊള്ളാം, ഞാന്‍ ഉടമ്പടിചെയ്യാം; പക്‌ഷേ, ഒരു വ്യവസ്ഥ, എന്നെ കാണാന്‍ വരുമ്പോള്‍ സാവൂളിന്റെ മകള്‍ മിഖാലിനെ ആദ്യം തന്നെ കൂട്ടിക്കൊണ്ടുവരണം.