ഈ വിവരമറിഞ്ഞു ദാവീദ് പറഞ്ഞു: നേറിന്റെ മകന്‍ അബ്‌നേറിന്റെ രക്തം സംബന്ധിച്ച് എനിക്കും എന്റെ രാജ്യത്തിനും കര്‍ത്താവിന്റെ മുന്‍പാകെ കുറ്റമില്ല.