അഭിഷിക്തനായ രാജാവെങ്കിലും ഞാനിന്നു ബലഹീനനാണ്. സെരൂയയുടെ പുത്രന്‍മാരായ ഇവര്‍ എന്റെ വരുതിയില്‍ ഒതുങ്ങാത്തവിധം ക്രൂരന്‍മാരത്രേ. ദുഷ്ടനോട് അവന്റെ ദുഷ്ടതയ്‌ക്കൊത്ത വണ്ണം കര്‍ത്താവു പ്രതികാരംചെയ്യട്ടെ!