രാജാവ് സാവൂളിന്റെ ഭൃത്യന്‍ സീബയെ വിളിച്ചു പറഞ്ഞു: സാവൂളിനും കുടുംബത്തിനും ഉണ്ടായിരുന്നതെല്ലാം ഞാന്‍ നിന്റെ യജമാനന്റെ മകനു നല്‍കിയിരിക്കുന്നു.