അങ്ങനെ ഇസ്രായേല്യര്‍ ദാവീദിനെ വിട്ടു ബിക്രിയുടെ മകന്‍ ഷേബയോടു ചേര്‍ന്നു. യൂദായിലെ ജനമാകട്ടെ ദാവീദു രാജാവിനോടു കൂടെ ഉറച്ചുനിന്ന് ജോര്‍ദാന്‍ മുതല്‍ ജറുസലെം വരെ അവനെ അനുഗമിച്ചു.