യോവാബിന്റെ പടയാളികളിലൊരുവന്‍ അമാസയുടെ മൃതശരീരത്തിനരികെ നിന്നു വിളിച്ചുപറഞ്ഞു: യോവാബിന്റെയും ദാവീദിന്റെയും പക്ഷത്തുള്ളവര്‍ യോവാബിനെ അനുഗമിക്കട്ടെ.