പുരോഹിതന്‍ സാദോക്ക് വിശുദ്ധകൂടാരത്തില്‍ നിന്നു തൈലം നിറച്ച കൊമ്പെടുത്ത് സോളമനെ അഭിഷേകം ചെയ്തു. അവര്‍ കാഹളം മുഴക്കി; സോളമന്‍രാജാവ് നീണാള്‍ വാഴട്ടെ! ജനം ആര്‍പ്പുവിളിച്ചു.