സോളമന്റെയും, ഹീരാമിന്റെയും ശില്‍പികളും ഗേബാല്‍കാരും ചേര്‍ന്ന് അവ ചെത്തിമിനുക്കുകയും ദേവാലയം പണിയാനുള്ള കല്ലും മരവും തയ്യാറാക്കുകയും ചെയ്തു.