മേഘം കാരണം പുരോഹിതന്‍മാര്‍ക്ക് അവിടെ നിന്നു ശുശ്രൂഷചെയ്യാന്‍ സാധിച്ചില്ല. കര്‍ത്താവിന്റെ തേജസ്‌സ് ആലയത്തില്‍ നിറഞ്ഞുനിന്നു.