അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്‍ ഇതുകേട്ടു പറഞ്ഞു: കര്‍ത്താവിന്റെ കല്‍പന ലംഘിച്ച ദൈവപുരുഷന്‍ തന്നെ അവന്‍ ! കര്‍ത്താവ് അരുളിച്ചെയ്തതു പോലെ അവനെ സിംഹത്തിന് വിട്ടുകൊടുക്കുകയും അത് അവനെ ചീന്തിക്കളയുകയും ചെയ്തു.