ജറോബോവാം ഭാര്യയോടു പറഞ്ഞു: നീ എഴുന്നേറ്റ് എന്റെ ഭാര്യയാണെന്ന് അറിയാത്തവിധം വേഷം മാറി ഷീലോയിലേക്കു പോവുക. ഈ ജനത്തിനു ഞാന്‍ രാജാവായിരിക്കണം എന്നു പറഞ്ഞ അഹിയാ പ്രവാചകന്‍ അവിടെയുണ്ട്.