രാജാവായപ്പോള്‍ത്തന്നെ അവന്‍ ജറോബോവാമിന്റെ വംശം മുഴുവന്‍ നശിപ്പിച്ചു. കര്‍ത്താവ് തന്റെ ദാസനും ഷീലോന്യനുമായ അഹിയാവഴി അരുളിച്ചെയ്തിരുന്നതു പോലെ, അവന്റെ സന്തതികളില്‍ ആരും അവശേഷിച്ചില്ല.