അതിനാല്‍, ആഹാബ് ബന്‍ഹദാദിന്റെ ദൂതന്‍മാരോടു പറഞ്ഞു: എന്റെ യജമാനനായ രാജാവിനെ അറിയിക്കുക; ഈ ദാസനോട് ആദ്യം ആവശ്യപ്പെട്ടതെല്ലാം ഞാന്‍ ചെയ്യാം; എന്നാല്‍, ഇതു സാധ്യമല്ല. ദൂതന്‍മാര്‍ മടങ്ങിച്ചെന്നു വിവരമറിയിച്ചു.