ആഹാബ് ചോദിച്ചു: ആരാണ് പൊരുതുക? പ്രവാചകന്‍ പറഞ്ഞു: കര്‍ത്താവ് കല്‍പിക്കുന്നു; ദേശാധിപതികളുടെ സേവകന്‍മാര്‍ യുദ്ധം ചെയ്യട്ടെ. ആഹാബ് ചോദിച്ചു: ആരാണ് തുടങ്ങേണ്ടത്? നീതന്നെ, പ്രവാചകന്‍ പ്രതിവചിച്ചു.