അവര്‍ അവനോടു പറഞ്ഞു: അങ്ങയുടെ ദാസന്‍മാരുടെ ഇടയില്‍ അന്‍പതു ബലവാന്‍മാരുണ്ട്. അങ്ങയുടെ യജമാനനെ അന്വേഷിച്ചു പോകുന്നതിന് അവരെ അനുവദിച്ചാലും. കര്‍ത്താവിന്റെ ആത്മാവ് അവനെ വല്ല മലയിലോ താഴ്‌വരയിലോ ഉപേക്ഷിച്ചിരിക്കാം. അവന്‍ പറഞ്ഞു: ആരെയും അയയ്‌ക്കേണ്ടാ.
Go to Home Page