അവള്‍ വീട്ടില്‍ച്ചെന്ന് പുത്രന്‍മാരെ അകത്തുവിളിച്ച് വാതിലടച്ചു. അവള്‍ പകരുകയും അവര്‍ പാത്രങ്ങള്‍ എടുത്തുകൊടുക്കുകയും ചെയ്തു.