അവള്‍ കാര്‍മല്‍മലയില്‍ ദൈവപുരുഷന്റെ അടുത്തെത്തി. അവള്‍ വരുന്നതു കണ്ടപ്പോള്‍ അവന്‍ ഭൃത്യന്‍ ഗഹസിയോടു പറഞ്ഞു: അതാ ഷൂനേംകാരി.