സിറിയാരാജാവ് തന്‍മൂലം അസ്വസ്ഥനായി. അവന്‍ ഭൃത്യന്‍മാരോടു ചോദിച്ചു: നമ്മുടെ ഇടയില്‍ ഇസ്രായേല്‍ രാജാവിനു വേണ്ടി നിലകൊള്ളുന്നവനെ നിങ്ങള്‍ കാണിച്ചു തരുകയില്ലേ?