രാജാവ് പറഞ്ഞു: ഷാഫാത്തിന്റെ പുത്രന്‍ എലീഷായുടെ തല ഇന്നുമുതല്‍ കഴുത്തില്‍ ശേഷിച്ചാല്‍ കര്‍ത്താവ് എന്നെ ശിക്ഷിക്കട്ടെ.