യേഹു തന്റെ യജമാനന്റെ സേവകന്‍മാരുടെ അടുത്തുവന്നപ്പോള്‍, അവര്‍ ചോദിച്ചു: എന്താണു വിശേഷം? ആ ഭ്രാന്തന്‍ എന്തിനാണു നിന്റെ അടുത്തുവന്നത്? അവന്‍ പ്രതിവചിച്ചു: അവനും അവന്റെ സംസാര രീതിയും നിങ്ങള്‍ക്കു പരിചിതമാണല്ലോ.