കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഇന്നലെ ഞാന്‍ കണ്ട നാബോത്തിന്റെയും അവന്റെ പുത്രന്‍മാരുടെയും രക്തമാണേ, ഇവിടെവച്ചു തന്നെ ഞാന്‍ നിന്നോടു പ്രതികാരം ചെയ്യും. അതിനാല്‍, കര്‍ത്താവിന്റെ വാക്കനുസരിച്ച് അവനെ എടുത്തുകൊണ്ടുപോയി അവിടെ എറിയുക.