അപ്പോള്‍, യൂദാരാജാവായ യോവാഷ് തന്റെ പിതാക്കന്‍മാരും യൂദാരാജാക്കന്‍മാരുമായ യഹോഷാഫാത്ത്, യഹോ റാം, അഹസിയാ എന്നിവര്‍ അര്‍പ്പിച്ച കാഴ്ചദ്രവ്യങ്ങളും തന്റെ കാഴ്ചകളും ദേവാലയത്തിലെയും കൊട്ടാരത്തിലെയും ഭണ്‍ഡാരങ്ങളിലെ സ്വര്‍ണനിക്‌ഷേപങ്ങളും എടുത്ത് സിറിയാരാജാവായ ഹസായേലിന് അയച്ചുകൊടുത്തു.
Go to Home Page