കര്‍ത്താവ് ഇസ്രായേലിന് ഒരു രക്ഷകനെ നല്‍കി; അവര്‍ സിറിയാക്കാരുടെ കൈയില്‍നിന്നു മോചനം നേടി. ഇസ്രായേല്‍ജനം മുന്‍പിലത്തെപ്പോലെ സ്വഭവനങ്ങളില്‍ വസിച്ചു.