അനന്തരം, അമസിയാ യേഹുവിന്റെ പൗത്രനും യഹോവാസിന്റെ പുത്രനും ഇസ്രായേല്‍ രാജാവുമായ യഹോവാഷിനെ കൂടിക്കാഴ്ചയ്ക്കു ദൂതന്‍മാരെ അയച്ചു ക്ഷണിച്ചു.