ഇസ്രായേല്‍ രാജാവായ യഹോവാഷ് ബത്‌ഷേമെഷില്‍വച്ച് അഹസിയായുടെ പൗത്രനും യോവാഷിന്റെ പുത്രനും യൂദാരാജാവുമായ അമസിയായെ ബന്ധിച്ച് ജറുസലെമില്‍ കൊണ്ടുവന്നു. ജറുസലെം മതില്‍ എഫ്രായിം കവാടം മുതല്‍ കോണ്‍ കവാടംവരെ നാനൂറു മുഴം ഇടിച്ചു തകര്‍ത്തു.