യൂദാ രാജാവായ ഹെസക്കിയാ ദേവാലയത്തിന്റെ കതകുകളും കട്ടിളക്കാലുകളും പൊതിഞ്ഞിരുന്ന സ്വര്‍ണമെടുത്ത് അസ്‌സീറിയാ രാജാവിനു നല്‍കി.