അതിനാല്‍, ഞാന്‍ നിന്നെ പിതാക്കന്‍മാരോടു ചേര്‍ക്കും. നീ സമാധാനപൂര്‍വം കല്ലറ പൂകും. ഞാന്‍ ഈ സ്ഥലത്തിനു വരുത്തുന്ന അനര്‍ഥങ്ങള്‍ നിനക്കു കാണേണ്ടിവരുകയില്ല. അവര്‍ ഈ വചനം രാജാവിനെ അറിയിച്ചു.