യൂദാരാജാവായ യഹോയാക്കിന്റെ വിപ്രവാസത്തിന്റെ മുപ്പത്തേഴാം വര്‍ഷം എവില്‍മെരൊദാക്ക് ബാബിലോണ്‍ രാജാവായി ഭരണമേല്‍ക്കുകയും ആ വര്‍ഷം പന്ത്രണ്ടാം മാസം ഇരുപത്തേഴാം ദിവസം യഹോയാക്കിനെ സൗമനസ്യത്തോടെ മോചിപ്പിക്കുകയും ചെയ്തു.