അവരില്‍ ധീരന്‍മാരായവര്‍ ചെന്ന് സാവൂളിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ യാബെഷിലേക്കു കൊണ്ടുവന്നു. അസ്ഥികള്‍ യാബെഷിലെ ഓക്കുമരത്തിന്റെ ചുവട്ടില്‍ സംസ്‌കരിച്ചു. അവര്‍ ഏഴു ദിവസം ഉപവസിച്ചു.