കര്‍ത്താവ് ഇസ്രായേലിന്റെ രാജത്വം സുസ്ഥിരമായി തനിക്കു നല്‍കിയെന്നും ഇസ്രായേലിനു വേണ്ടി രാജ്യം ഐശ്വര്യപൂര്‍ണമാക്കിയെന്നും ദാവീദ് മനസ്‌സിലാക്കി.