സിറിയാക്കാര്‍ പലായനം ചെയ്‌തെന്നു കണ്ട് അമ്മോന്യര്‍ യോവാബിന്റെ സഹോദരനായ അബിഷായിയുടെ മുന്‍പില്‍ നിന്ന് ഓടി പട്ടണത്തില്‍ പ്രവേശിച്ചു. യോവാബ് ജറുസലെമിലേക്കു മടങ്ങി.