യോവാബ് പറഞ്ഞു: കര്‍ത്താവ് ജനത്തെ നൂറിരട്ടി വര്‍ധിപ്പിക്കട്ടെ! എന്റെ യജമാനനായ രാജാവേ, അവര്‍ അങ്ങയുടെ ദാസന്‍മാരല്ലയോ? പിന്നെ എന്തുകൊണ്ടിങ്ങനെ ആവശ്യപ്പെടുന്നു? ഇസ്രായേലില്‍ എന്തിന് അപരാധം വരുത്തുന്നു?