അവന്‍ പറഞ്ഞു: എന്റെ മകന്‍ സോളമന്‍ യുവാവും അനുഭവ സമ്പത്തില്ലാത്തവനുമാണ്. കര്‍ത്താവിനായി പണിയാനിരിക്കുന്ന ആലയം, എല്ലാ ദേശങ്ങളിലും കീര്‍ത്തിയും മഹത്വവും വ്യാപിക്കത്തക്കവണ്ണം, അതിമനോഹരമായിരിക്കണം. ആവശ്യമുള്ള സാമഗ്രികള്‍ ദാവീദ് തന്റെ മരണത്തിനു മുന്‍പു ശേഖരിച്ചുവച്ചു.
Go to Home Page