ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് കല്‍പിച്ചതനുസരിച്ച് അവരുടെ പിതാവായ അഹറോന്‍ നിശ്ചയിച്ച ക്രമമനുസരിച്ച് ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യാന്‍ അവര്‍ വരേണ്ടിയിരുന്നു.