ഇവര്‍ കര്‍ത്താവിന്റെ ആലയത്തില്‍ തങ്ങളുടെ പിതാവിന്റെ കീഴില്‍ വീണയും കിന്നരവും കൈത്താളവും ഉപയോഗിച്ചു ശുശ്രൂഷ നടത്തി. ആസാഫ്, യദുഥൂന്‍, ഹേമാന്‍ എന്നിവര്‍ രാജാവില്‍ നിന്നു നേരിട്ടു കല്‍പന സ്വീകരിച്ചു.