സോളമന്‍ ഏഴുദിവസം ഉത്‌സവമായി ആചരിച്ചു. ഹാമാത്തിന്റെ അതിര്‍ത്തി മുതല്‍ ഈജിപ്തുതോടു വരെയുള്ള എല്ലാ സ്ഥലങ്ങളിലും നിന്ന് ഇസ്രായേല്യരുടെ ഒരു വലിയ സമൂഹം അതില്‍ പങ്കെടുത്തു.