സോളമന്റെയും ഹീരാമിന്റെയും ഭൃത്യന്‍മാര്‍ ഓഫീറില്‍ നിന്നു പൊന്നിനു പുറമേ രക്തചന്ദനവും രത്‌നങ്ങളും കൊണ്ടു വന്നിട്ടുണ്ടായിരുന്നു.