യഹോഷാഫാത്ത് രാജാവ് ജറുസലെമിലാണ് വസിച്ചിരുന്നത്. ജനങ്ങളെ തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുകൊണ്ടുവരുന്നതിനു വേണ്ടി അവന്‍ ബേര്‍ഷെബാ മുതല്‍ എഫ്രായിം മലമ്പ്രദേശം വരെ വീണ്ടും സഞ്ചരിച്ചു.