അറബികളോടു കൂടി വന്ന അക്രമി സംഘം യഹോറാമിന്റെ മൂത്ത മക്കളെയെല്ലാം വധിച്ചതിനാല്‍, ജറുസലെം നിവാസികള്‍ ഇളയമകനായ അഹസിയായെ രാജാവായി വാഴിച്ചു. അങ്ങനെ യഹോറാമിന്റെ മകന്‍ അഹസിയാ യൂദായില്‍ ഭരണം നടത്തി.