ലേവ്യരും യൂദാനിവാസികളും യഹോയാദായുടെ നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിച്ചു. സാബത്തില്‍ ശുശ്രൂഷയുടെ തവണ കഴിഞ്ഞവരും തവണ തുടങ്ങുന്നവരുമായ എല്ലാവരെയും അവര്‍ കൊണ്ടുവന്നു. കാരണം, യഹോയാദാ പുരോഹിതന്‍ ആരെയും വിട്ടയച്ചില്ല.