സേനാനായകന്മാര്, പൗരമുഖ്യര്‍, ദേശാധിപന്മാര് എന്നിവരുടെയും ജനത്തിന്റെയും അകമ്പടിയോടെ അവന് രാജാവിനെ കര്‍ത്താവിന്റെ ആലയത്തില്‍ നിന്ന് ഉപരികവാടത്തിലൂടെ കൊട്ടാരത്തിലേക്ക് ആനയിച്ചു സിംഹാസനത്തില്‍ അവരോധിച്ചു.