രാജാവിനു യഹോയാദാ രണ്ടു ഭാര്യമാരെ തിരഞ്ഞെടുത്തുകൊടുത്തു. അവരില്‍ നിന്നു പുത്രന്‍മാരും പുത്രിമാരും ജാതരായി.