ഇസ്രായേല്‍ രാജാവായ യഹോവാഷ് അഹസിയായുടെ മകനായ യോവാഷിന്റെ മകനും യൂദാരാജാവുമായ അമസിയായെ ബന്ധിച്ചു ജറുസലെമില്‍ കൊണ്ടുവന്നു. ജറുസലെമിന്റെ മതില്‍ എഫ്രായിം കവാടം മുതല്‍ കോണ്‍ കവാടം വരെ നാനൂറു മുഴം ഇടിച്ചുതകര്‍ത്തു.