അങ്ങനെ കര്‍ത്താവ് അസ്‌സീറിയാ രാജാവായ സെന്നാക്കെരിബിന്റെയും മറ്റു ശത്രുക്കളുടെയും കൈകളില്‍നിന്നു ഹെസെക്കിയായെയും ജറുസലെം നിവാസികളെയും രക്ഷിച്ചു. അവരുടെ അതിര്‍ത്തികളില്‍ സ്വസ്ഥത നല്‍കി.