വില്ലാളികള്‍ ജോസിയാ രാജാവിനെ എയ്തു. രാജാവു ഭൃത്യന്‍മാരോടു പറഞ്ഞു: എനിക്കു കഠിനമായി മുറിവേറ്റിരിക്കുന്നു, എന്നെ ഇവിടെ നിന്നു കൊണ്ടുപോകുവിന്‍.